ബംഗാൾ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ ചർച്ചാവിഷയമായി ബാബ്റി മസ്ജിദ് പുനർനിർമാണം
ബംഗാൾ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ ചർച്ചാവിഷയമായി ബാബ്റി മസ്ജിദ് പുനർനിർമാണം. മുർഷിദാബാദ്-കൊൽക്കത്ത ദേശീയപാതയോരത്ത് അയോധ്യയിലെ ബാബ്റി മസ്ജിദിൻ്റെ മോഡലിൽ 15 ഏക്കറിലാണ് പള്ളി ഉയരുന്നത്. മുൻ തൃണമൂൽ നേതാവ് ഹുമയൂൺ കബീറിൻ്റെ നേതൃത്വത്തിലാണ് നിർമാണം പുരോഗമിക്കുന്നത്. മുർഷിദാബാദ് ജില്ലയിലെ ഭരത്പൂരിൽ 56 കോടി രൂപ ചെലവിലാണ് പള്ളി നിർമിക്കുന്നത്. ബംഗാൾ രാഷ്ട്രീയത്തിൽ ന്യൂനപക്ഷ വോട്ടുകളിൽ വിള്ളൽ സൃഷ്ടിക്കാൻ കൂടി ലക്ഷ്യമിട്ടു കൊണ്ടാണ് ഹുമയൂൺ കബീർ അയോധ്യയിലെ ബാബ്റി മസ്ജിദിൻ്റെ രൂപത്തിലുള്ള പള്ളി നിർമിക്കുന്നത്.പള്ളി നിർമാണ പ്രഖ്യാപനത്തിന് പിന്നാലെ കബീറിനെ...

